മാതൃഭൂമി കാർട്ടുണിസ്റ് കെ ഉണ്ണികൃഷ്ണന്റെ ‘കണ്ണിറുക്കി കാലം ‘ കാർട്ടൂൺ പ്രദർശനത്തിൽ മൂന്നാം ദിവസം ‘വരമൊഴി’ ഉത്ഘാടനം ചെയ്ത ശേഷം മന്ത്രി കടന്നപ്പള്ളി രാമചന്ദൻ വേദി വിട്ടിറങ്ങി. വരയ്ക്കാൻ മന്ത്രി മോഡലായി അനങ്ങാതെ നിൽക്കുമെന്ന് കരുതിയ എല്ലാവരെയും അമ്പരപ്പിച്ച് പേന എടുത്തു. കടലാസിൽ ഒരു പൂവൻകോഴി പിറന്നു.. പിന്നെ, മടങ്ങിപ്പോവുന്ന ഗാന്ധിജിതെളിഞ്ഞു.. കാലത്തിന്റെ കുഴമറിച്ചിൽ കണ്ട് മടങ്ങുന്ന ഗാന്ധിജി.. വരയ്ക്കാൻ റെഡിയായിരുന്ന ഞാൻ സുല്ലിട്ടു.ഇത് കടന്നപ്പളളിയല്ല, കടന്നപ്പുലിയാണ്.. പുപ്പുലി…!

LEAVE A REPLY

Please enter your comment!
Please enter your name here