വ്യവസ്ഥിതിക്ക് എതിരെയുളള യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്ന് വിനായകന്‍.
പ്രണയമില്ലാതാകുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രണയത്തെ തല്ലിയോടിക്കാനാണ് പലരും ശ്രമിക്കുന്നത്. മറൈന്‍ ഡ്രൈവിലടക്കം കണ്ടത് ഇതാണെന്നും വിനായകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിനിമയില്‍ ജാതിവേര്‍തിരിവുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് താന്‍ അത് തിരിച്ചറിഞ്ഞതാണെന്നും വിനായകന്‍ ആരോപിച്ചു.