ഫ്രാൻസിസ് തടത്തിൽ

ഫൊക്കാനയുടെ പ്രത്യേക അവാർഡ് കോരസൺ വർഗീസിന്
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും ചേർത്ത് അടിസ്ഥാനപരമായ വിഷയങ്ങൾ ഇഴപിരിച്ചെടുത്തപ്പോൾ, കേരളരാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രാദേശീക വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ തുടർന്നു.
കോരസൺ എഴുതുന്ന വാൽക്കണ്ണാടി എന്ന പംക്തി ഇതിനകം തന്നെ കേരളത്തിലും മലയാളികൾ താമസിക്കുന്ന ഇടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. സൂക്ഷ്മമായ നിരീക്ഷണം, ആഴത്തിലുള്ള പഠനം, വാക്കുകളുടെ മനോഹാരിത, നിഷ്പക്ഷമായ നിലപാടുകൾ, വിഷയങ്ങളുടെ പരപ്പ്, ചരിത്രപരമായ ഉൾകാഴ്ച, നന്മക്കുവേണ്ടിയുള്ള പോരാട്ടം, ജാഗ്രത ഒക്കെ എടുത്തുകാട്ടാവുന്ന ലേഖനങ്ങൾ , നിരന്തരം തുടരുന്നു. മലയാള മനോരമയുടെ വാൽക്കണ്ണാടി എന്ന പംക്തി വർഷങ്ങളായി തുടരുന്നു. ഇമലയാളി, മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലും മറ്റു മുഘ്യധാരാ ഓൺലൈൻ മീഡിയകളിലും സജീവം. വാൽക്കണ്ണാടി എന്ന ലേഖന സമാഹാരം 2016 ഇൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽവച്ചു പ്രകാശനം ചെയ്തിരുന്നു. ഈമലയാളിയുടെ ജനപ്രിയ എഴുത്തുകാരൻ എന്ന അവാർഡ് ലഭിക്കുകയുണ്ടായി.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...