അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല റജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കി. മാര്‍ഗംകളി മല്‍സരത്തിന്‍റെ വിധികര്‍ത്താവായിരുന്ന പി.എന്‍. ഷാജിയുടെ മരണവും അന്വേഷിക്കണമെന്നും റജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അതേസമയം, കേരള സര്‍വകലാശാല യൂണിയന്‍റെ കാലാവധി നീട്ടണമെന്ന ആവശ്യം വി.സി തള്ളി. യൂണിന്‍റെ ചുമതല സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് കൈമാറും.