മുംബൈ: ഐപില്ലിൽ ഇനി രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ടീമുകൾ പ്രാഥമിക റൗണ്ടിൽ ഏറ്റമുട്ടും. അഞ്ച് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണ് ഉണ്ടാവുക. 2022 ഐപിഎൽ സീണിലെ മത്സരക്രമവും ബിസിസിഐ തീരുമാനിച്ചു.
മാർച്ച് 26-നാണ് ടൂർണമെന്റിലെ ആദ്യ മത്സരം. 70 ലീഗ് മത്സരങ്ങളും പ്ലേ ഓഫും ഫൈനലുമായി നാല് മത്സരങ്ങളും കൂടി ചേർത്ത് 74 മത്സരങ്ങളാണ് ടൂർണമെൻിൽ ഉണ്ടാവുക. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് മുംബൈ, പൂനെ നഗരങ്ങളാകും വേദിയാകുക. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളുടെ വേദി നിശ്ചയിട്ടില്ല.