തിരുവനന്തപുരം: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ
മലയാളി താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് മഹാരാഷ്ട്രയോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി.ശിവന്‍കുട്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചത്.

കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന ആരോപണവും അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. 

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളൊന്നും അധികൃതര്‍ ചെയ്ത് നല്‍കിയില്ലെന്നും ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. വ്യാഴാഴ്ചയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here