ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ സ്റ്റേഡിയത്തിൽ തളർന്ന് വീണു. ക്രിസ്റ്റ്യൻ എറിക്സൺ തളർന്ന് വീണതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലാൻഡ് യൂറോ 2020 മത്സരം നിർത്തിവച്ചു. കോപ്പൻഹേഗനിലെ ടെലിയ പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഇരു ടീമുകളും ഗോൾരഹിതരായി തുടരവെ മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സംഭവം. 29 കാരനായ എറിക്സൻ പന്ത് കാൽമുട്ടിന്മേൽ പതിച്ച ശേഷം തളർന്ന് വീഴുകയായിരുന്നു. നിമിഷങ്ങൾക്കുശേഷം, റഫറി ആന്റണി ടെയ്‌ലർ അടിയന്തിര വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here