മനുഷ്യജീവനെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന കൊവിഡിനെ ചെറുത്തുതോൽപ്പിക്കാനുള്ള ശക്തിയാർജിപ്പിക്കാൻ ഹോമിയോപ്പതിയുടെ ഇമ്മ്യൂൺബൂസ്റ്ററായ ’ആഴ്സനിക് ആൽബ് -30″ എന്ന ഔഷധത്തിന് കഴിയും. കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഇൗ മരുന്ന് ഉപയോഗിച്ച് ഫലം കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ കൊവിഡ് രോഗികളോടൊപ്പം ഒരേമുറിയിൽ പല ദിവസങ്ങളിൽ കഴിയേണ്ടിവന്നവരിൽ ഇൗ മരുന്ന് ഉപയോഗിച്ചവർക്ക് രോഗം പിടിപെട്ടില്ല എന്നതിന് തെളിവുണ്ട്.എന്നാൽ ഈ ഒൗഷധത്തെപ്പറ്റി പല ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നവരുണ്ട്. ഇക്കൂട്ടർ ഒരുകാര്യം മനസിലാക്കുക. 

ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്നത് പൊട്ടന്റൈസേഷൻ (ആവർത്തനം) എന്ന പ്രക്രിയയിലൂടെയാണ്.  ഈ രീതി വിഷാംശമുള്ള വസ്തുക്കളിൽ അന്തർലീനമായിരിക്കുന്ന ഒൗഷധഗുണത്തെ ഉത്തേജിപ്പിക്കാനും അതേസമയം അതിന്റെ വിഷാംശത്തെ ഇല്ലാതാക്കാനും സഹായിക്കും.ആധുനിക വൈദ്യശാസ്ത്രത്തിൽ കൊവിഡിന്  മരുന്നില്ലല്ലോ. അപ്പോൾ പിന്നെ പ്രതിരോധശക്തി കൂട്ടാൻ ഹോമിയോ മരുന്ന് കൊടുത്തുകൂടെ. കോടികൾ ചെലവഴിച്ച് രോഗികളെ ചികിത്സിക്കുന്നതിനെക്കാൾ എത്രയോ ഭേദമാണ് ചെലവ് കുറഞ്ഞ ഹോമിയോ മരുന്ന് കൊടുത്ത് രോഗം വരാതെ നോക്കുന്നത്.
ഹോമിയോ രോഗപ്രതിരോധത്തിനും രോഗനിവാരണത്തിനും ഒരുപോലെ ഫലപ്രദമാണ്. 

കാലാകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധികളെയൊക്കെ പ്രതിരോധിക്കാൻ ഹോമിയോപ്പതിയുടെ പങ്ക് നാം മനസിലാക്കിയതാണ്.കൊവിഡ് രോഗികളെ പരിശോധിക്കാൻ ഇപ്പോൾ ആയുഷ് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാരെകൂടി നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുകയാണല്ലോ. ആ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുമ്പോൾ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസിലാക്കി അവരുടെ താത്പര്യം കൂടി കണക്കിലെടുത്ത് ഏത് സിസ്റ്റത്തിലെ മരുന്നാണ് കൊടുക്കേണ്ടതെന്ന് തീരുമാനിച്ച് നൽകുന്നത് ഉചിതമാണ്. മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ എല്ലാ സിസ്റ്റത്തിനെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി അനിവാര്യമാണ്. 

നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും കൂടാതെ കൊവിഡ് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, സ്റ്റാഫ്, മറ്റു എല്ലാ വകുപ്പിലെ ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ,  സന്നദ്ധ സംഘടനാപ്രവർത്തകർ,  രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്ക്  ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ ആയ Ars alb 30 നൽകുകയും ഇൗ മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത എത്രയും വേഗം ജനങ്ങളിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്.( ലേഖിക ഹോമിയോപ്പതി റിട്ട. ചീഫ് മെഡിക്കൽ ഒാഫീസറാണ് ഫോൺ : 9497780549 )

LEAVE A REPLY

Please enter your comment!
Please enter your name here