
സസർഗാത്മകത സംവേദന ശിൽപശാല വേദിയായി മാറിയ കൈരളി യൂ എസ് എ കവിത അവാർഡ് നിശ പങ്കാളിത്തം കൊണ്ടും പ്രൗഢ ഗംഭീരമായി
-
അക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളിടിവി മലയാളികളുടെ സംസ്കാരത്തിന്റെ ആവിഷ്‌കാരമാണ്. അമേരിക്കയിൽ നിന്നുള്ള എല്ലാ ആഴ്ചയിലും ഉള്ള 1000 എപ്പിസോഡ് പിന്നിടുന്ന യൂ.എസ്.എ വീക്കിലി ന്യൂസും, അമേരിക്കൻ ഫോക്കസ് ഓർമ്മസ്പര്ശവും അമേരിക്കയിലെ മലയാളി പ്രേഷകരുടെ കാഴ്ചയിൽ ഒഴിച്ചു കൂടാനാകാത്തതാണ് കൈരളി ടി.വി. യുടെ മുൻ അവാർഡുകൾ നേടിയ ഗീതാ രാജനും ഡോണ മയൂരയും പ്രവാസികളുടെ മികച്ച
രണ്ടാമത് അവാർഡു സ്വീകരിച്ച ഡോണ മയൂരപറഞ്ഞത് കൈരളിടിവി നൽകിയ ഈ അവാർഡ് എന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന അംഗീകാരമായി ഞാൻ കരുതുന്നു എന്നാണ്. എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്. എല്ലാ പ്രശസ്‌ത
ഡോണ മയൂരയെപ്പോലെ പ്രഗത്ഭരായ കവികളുടെ പിൻഗാമി ആയി, കവിതയുടെ ലോകത്തും കവിതയെ സ്നേഹിക്കുന്ന, ആസ്വദിക്കുന്ന മനുഷ്യരുടെ മനസ്സിലും എന്റെ പേര് കൂടി എഴുതിച്ചേർത്തതിന് കലയെയും സാഹിത്യത്തെയും എന്നും സ്നേഹിക്കുന്ന കൈരളി ടി.വി. യോടും അതിന് കാരണക്കാരനായ ജോസ് കടാപ്പുറത്തിനോടും ജൂറി അംഗങ്ങളായ മാത്യൂസ് സർ, ഡോ. ചന്ദ്രശേഖരൻ സാറിനോടും എല്ലാം തീർത്താൽ തീരാത്ത നന്ദി ഉണ്ട്. ഈ അവാർഡ് തുക ഞാൻ, കാൻസറും അതുപോലെ ഉള്ള മാരകരോഗങ്ങളും ആയി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ജീവിതങ്ങളിൽ സാന്ത്വനത്തിന്റെ മിന്നാമിന്നി വെട്ടം കൊളുത്തുന്ന സോലൈസ് (solace) എന്ന ചാരിറ്റി ഓർഗനൈസഷനു സമർപ്പിക്കുന്നു. ഒരിക്കൽ കൂടി എന്റെ എല്ലാ ഇരുൾവഴികളിലും കൂട്ടായ എല്ലാ മിന്നാമിനുങ്ങുകൾക്കും നന്ദി…..
ശ്രീമതി സിന്ധു നായരുടെ കവിതക്ക് മുൻതൂക്കം കിട്ടാൻ മേന്മകൾ പലതാണ് . ഭാഷാ പാടവം, പദ ലാളിത്വം, ബിംബ സൂചന, ആശയ ഭദ്രത ഇവയിലെല്ലാം മറ്റു കവിതകളേക്കാൾ മെച്ചമാണ് “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ” പ്രഭാത സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ പുൽക്കൊടിത്തുമ്പിലെ നീർതുള്ളികൾ
Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...